Updated on: 3 April, 2021 7:17 PM IST

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീജിത്ത് മൂത്തേടത്തിൻ്റെ പുരയിടത്തിൽ കായ്ച്ച ചെമ്പരത്തി വരിക്ക കാഴ്ചക്കാരുടെ കണ്ണിന് തന്നെ കുളിർമ്മയേകും.കാഴ്ചക്കാർ ഫേസ്ബുക്കിലെ സുഹൃത്തുക്കൾ ആണ്.

അദ്ദേഹം ഫേസ്ബുഎഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ശ്രീജിത്ത് മൂത്തേടത്തിൻ്റെ പുരയിടത്തിൽ കായ്ച്ച ചെമ്പരത്തി വരിക്ക ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് ഈ ചുവന്ന ചക്ക വിശേഷം നാട്ടുകാർ അറിഞ്ഞത്.

തൃശ്ശൂർ തൃപ്രയാർ റൂട്ടിലെ ചെവ്വൂർ എന്ന സ്ഥലത്തെ നഴ്സറിയിൽ നിന്നാണ് ശ്രീജിത്ത് ഈ പ്ലാവിന്റെ തൈ വാങ്ങിയത്. നാല് വർഷം കൊണ്ട് കായ്ച്ചു. ഗംഭീര രുചി എന്ന് ശ്രീജിത്ത് പറയുന്നു.

ശ്രീജിത്തിന്റ ഫേസ്ബുക് പോസ്റ്റിൽ നിന്ന് .

മുറ്റത്ത് നട്ട പ്ലാവിൽ ആദ്യമായി കായ്ച്ചതാണ്. ചെവ്വൂരിലെ നഴ്സറിയിൽ നിന്നും തൈ വാങ്ങുമ്പോൾ ചുവന്ന ചക്കയാണ് എന്ന് പറഞ്ഞിരുന്നെങ്കിലും പകുതിയേ വിശ്വസിച്ചിരുന്നുള്ളൂ.

ഒപ്പം നട്ട അത്തിമരത്തിന്റെ തണലിലായിപ്പോയതിനാൽ പ്ലാവിന്റെ വളർച്ച ഇത്തിരി മുരടിച്ചുവെങ്കിലും വളർന്നു. ഈ വട്ടം കായ്ച്ചു.ചക്ക ചുവന്നതുതന്നെ.ചെവ്വൂരിലെ നഴ്സറിക്കാർക്ക് നന്ദി.ചക്ക തന്ന പ്ലാവിനും.

English Summary: red jack fruit
Published on: 03 April 2021, 03:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now