Updated on: 12 November, 2019 3:44 PM IST

ജോ വര്‍ എന്ന സ്വര്‍ഗം വിളയുടെ പ്രാഥമിക കൃഷിപാഠം പോലും അറിയാതിരുന്ന സെല്‍വന് കൃഷിപാഠം പ്രചാരകനായ വിത്ത് മാമന്‍ എന്നറിയപ്പെടുന്ന കല്ലാര്‍ വസുന്തരനാണ് ജോ വര്‍ എന്നും സ്വര്‍ഗം എന്നുമറിയപ്പെടുന്ന മണി ചോള വിത്ത് സെല്‍വന് നല്‍കിയത്.ഒന്നാം മണിവിളവ് 60-ാം ദിനം എടുത്തു. രണ്ടും മൂന്നും കൊയ്ത്ത് മുപ്പത് ദിവസം വീതം കഴിഞ്ഞ് നടക്കും. അതിശൈത്യത്തെയും കൊടും വരള്‍ച്ചയെയും ഈ ചെറു ധാന്യം അതിജീവിക്കും. ചെടിച്ചുവട്ടില്‍ വെളളക്കെട്ട് പാടില്ല. അടി വളവും മേല്‍ വളവും, ചെറു ജലസേചനവും ശ്രദ്ധിക്കണം.

കീടമായി തണ്ട് തുരപ്പനും :രോഗമായി കുമിള്‍ രോഗവും വരാം അവയും നിയന്ത്രണ വിധേയമാണ്. സങ്കര ഇനം ഒരു ഹെക്ടറില്‍ നിന്നും ഒരു ടണ്‍ വരെ വിളവെടുക്കാം. സെല്‍വന്‍ മക്ക ചോളം നൂറ്റമ്പത് കിലോഗ്രാമും മണി ചോളം ഇരുപത്തഞ്ച് കിലോയും ഇതിനകം വിളവെടുത്തു.പ്രോട്ടീന്‍ കലവറയായ ഈ ചെറു ധാന്യത്തിന് ആവശ്യക്കാരറിഞ്ഞു വരുന്നു. നല്ലൊരു കാലിത്തീറ്റയുമാണിത്.കാത്സ്യം, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.ഹൃദയാരോഗ്യത്തിനും ഭാരക്കുറവിനും ഈ ധാന്യം നല്ലതാണ്. കതിരില്‍ നിന്നുംമണി കൊത്താന്‍ വടക്കേന്ത്യയില്‍ നിന്നും തത്തകള്‍ കൂട്ടത്തോടെ പറന്നെത്തുന്നുവെന്ന് സെല്‍വന്‍ അതിശയോക്തിയോടെ പറയുന്നു.

English Summary: Jowar farming
Published on: 12 November 2019, 03:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now