Updated on: 28 April, 2021 9:06 AM IST
ഇറാൻ, സൗദി, ഇൻഡനേഷ്യ, ചിലി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങളും വില്പനയ്ക്കായി എത്തിച്ചിരുന്നു.

കൊച്ചി: കോവിഡ് നിയന്ത്രങ്ങളിൽ നോമ്പുതുറ വിഭവങ്ങളുടെ വിപണിയ്ക്ക് തിരിച്ചടി.

നോമ്പിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ ദിവസം കച്ചവടം ലഭിച്ചിരുന്നു. പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ വിപണിയിൽ നിസ്സംഗത പ്രകടമായി

വൈകുന്നേരമാണ് നോമ്പുതുറയുടെ വഴിയോരക്കച്ചവടം തകൃതിയായി നടന്നിരുന്നത്. എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈകിട്ടത്തെ നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കി.

ഇതോടെ ആളുകൾ വീടുവിട്ടിറങ്ങാതായതാണ് കച്ചവടദി ബാധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. പഴങ്ങൾക്ക് പുറമെ ഉന്നക്കായ,സമോസ,കട്ട്ലറ്റ് ,ഈന്തപ്പഴം, കാരക്ക,തരിക്ക എന്നിവയാണ് നോമ്പുതുറക്കുന്നതിനായി ഏറിയ കൂറും ഉപയോഗിക്കുന്നത്.

ഇറാൻ, സൗദി, ഇൻഡനേഷ്യ, ചിലി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങളും വില്പനയ്ക്കായി എത്തിച്ചിരുന്നു.നിരവധി നാടൻ പഴങ്ങളും ഉൾപ്പെടെയുള്ളവ നോമ്പുതുറ വിപണിയിൽ മന്ദിപ്പ് ബാധിച്ചതോടെ വിറ്റു പോകാതെ ഇരിക്കുന്നു എന്നും ആവലാതിപ്പെടുന്നു.

English Summary: Kovid: Disappointment in market
Published on: 28 April 2021, 08:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now