Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരത്തെ നിരവധി മത്സ്യബന്ധന ഗ്രാമങ്ങൾ തങ്ങളുടെ വള്ളങ്ങൾ പതിനാലാം തീയതി വരെ യുള്ള ലോക്ക് ഡൗൺ കാലയളവ് തീരുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കുക എന്ന മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ജനക്കൂട്ടം ബീച്ചുകളിൽ ഒത്തുകൂടുന്നതിനാൽ പിടികൂടിയ മത്സ്യത്തിൻ്റെ വിപണനം ബുദ്ധിമുട്ടാണ്.രണ്ടാമതായി, കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട്,മണക്കാട് എന്നിവയുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യ വ്യാപാരികൾ എത്തിച്ചേരാൻ സാധ്യത ഉള്ളതിനാൽ തീരദേശ പ്രദേശത്തെ ആളുകളിൽ ആശങ്കയുണ്ടാക്കുന്നതുകൊണ്ടാണ് ഏപ്രിൽ 14 ന് ലോക്ക് ഡൗൺ നീക്കം ചെയ്യുന്നതുവരെ തുടരാൻ ഗ്രാമത്തിലെ മത്സ്യ തൊഴിലാളികൾ തീരുമാനിച്ചത്. മത്സ്യഫെഡിൻ്റെയും ഫിഷറീസ് വകുപ്പിന്റെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.

English Summary: Lock down:curbs of fishing craft to go to the sea eased.,but some fishers to wait
Published on: 05 April 2020, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now