Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്തെ കാർഷിക അനുബന്ധ മേഖലയ്ക്കായിഅടുത്ത സാമ്പത്തികവർഷം 73,583 കോടിരൂപ നബാർഡ് നീക്കിവെച്ചു.സംസ്ഥാനത്ത്‌ 2020–-21ൽ മുൻഗണനാ മേഖലകളിൽ 1,52,923.68 കോടി രൂപ വായ്‌പ നൽകാനാകുമെന്ന്‌ നബാർഡ്‌. മുൻവർഷത്തേക്കാൾ 4.63 ശതമാനം അധികമാണിത്‌. നബാർഡ്‌ സംഘടിപ്പിച്ച സംസ്ഥാന വായ്പാ സെമിനാറിൽ പുറത്തിറക്കിയ കേരള ഫോക്കസ്‌ പേപ്പറിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയ ത്‌.4.5 ശതമാനം പലിശനിരക്കിൽ കാർഷികമേഖലയ്ക്ക് നബാർഡ് വായ്പ അനുവദിക്കും. ഇതു പ്രധാനമായും സഹകരണ ബാങ്കുകളിലൂടെ വിതരണംചെയ്യും.കാർഷിക മേഖലയിലെ മൊത്തം വായ്പയുടെ 13 ശതമാനമാണ് സഹകരണമേഖലയുടെ പങ്ക്.

ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1,411.22 കോടിയാണ്‌. പ്ലാന്റേഷൻ ആൻഡ്‌ ഹോർട്ടികൾച്ചർ മേഖലയിൽ 6,148.27 കോടിയും മൃഗസംരക്ഷണമേഖലയിൽ 4921.25 കോടി രൂപയും ഫിഷറീസ് മേഖലയിൽ 756.36 കോടി രൂപയും. 28 ശതമാനം തുക സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്‌ (എംഎസ്‌എംഇ) നൽകാനാകും. ഈ രംഗത്തെ സംസ്ഥാനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ്‌ കൂടുതൽ തുക നൽകുന്നത്‌.

English Summary: Nabard to spend 73,583 crotr
Published on: 16 January 2020, 04:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now