Updated on: 4 December, 2020 11:18 PM IST

നിപ്പ ഭീതിയിൽ റംബൂട്ടാൻ വിപണി. പഴംതീനി വവ്വാലുകൾ കഴിക്കുമെന്ന ആശങ്ക കാരണം റംബൂട്ടാൻ പറിച്ചെടുക്കാൻ കച്ചവടക്കാർ തയാറാകുന്നില്ല.റാന്നി ജില്ലയിലെ പ്രധാന കൃഷിയാണ് റംബൂട്ടാൻ.സാധാരണ മരങ്ങൾ പൂത്തു തുടങ്ങിയപ്പോൾ തന്നെ കച്ചവടക്കാർ  നാട്ടിൻപുറങ്ങളിലെത്തിയിരുന്നു.മൊത്തത്തിൽ വില ഉറപ്പിച്ച് മുൻകൂർ പണവും നൽകിയാണ് അവർ മടങ്ങിയത്. കിളികളിലും വവ്വാലുകളിലും നിന്ന്  പഴങ്ങളെ സംരക്ഷിക്കാനായി പിന്നീട് വലയുമിട്ടു. കായ്കൾ പഴുത്തു തുടങ്ങിയപ്പോഴാണ് നിപ്പ ഭീതി വീണ്ടും ഉയർന്നത്. ഇതാണ് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത്.

ഉടമകൾക്കു നൽകുന്ന പണത്തിനു പുറമേ കായ്കൾ പറിച്ചെടുക്കാൻ ചെലവാകുന്ന തുക കൂടി നഷ്ടപ്പെടാമെന്നാണ് .കച്ചവടക്കാർ പറയുന്നത്. പുറംനാടുകളിൽ പഴങ്ങൾക്കു പ്രിയമില്ലാതെ വരുമെന്നും അവർ പറയുന്നു.വിപണിയിൽ പഴങ്ങളെത്തിച്ചാൽ വിൽപന നടക്കാനിടയില്ല. മുൻപും ഇതേ സ്ഥിതി നേരിട്ടിരുന്നു.

English Summary: Nipah fear affects Ramputtan fruit market
Published on: 14 June 2019, 02:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now