Updated on: 30 January, 2023 5:35 PM IST
This years Center's rice procurement will touch last years rice procurement rate

ഖാരിഫ് ഉൽപ്പാദനത്തിൽ ഇടിവ് കണക്കാക്കിയിട്ടും സെപ്റ്റംബറിൽ അവസാനിക്കുന്ന 2022-23 വിപണന വർഷത്തിൽ സർക്കാരിന്റെ അരി സംഭരണം കഴിഞ്ഞ വർഷത്തെ 592 ലക്ഷം ടണ്ണിനു അടുത്തെത്താൻ സാധ്യത. ഈ വർഷത്തെ നെല്ല് സംഭരണം കഴിഞ്ഞ വർഷത്തെ മൊത്തം അരി സംഭരണ കണക്കായ 592 ലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ചെയർമാചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷത്തെ സർക്കാരിന്റെ ലക്ഷ്യം 600 ലക്ഷം ടൺ ആണെങ്കിലും, ഈ വർഷം ജനുവരി 26 വരെ കേന്ദ്രം ഏകദേശം 426 ലക്ഷം ടൺ അരി സംഭരിച്ചതായി അദ്ദേഹം പറഞ്ഞു. 2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ രാജ്യത്തിന്റെ അരി ഉൽപ്പാദനം 104.99 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, സർക്കാർ പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തെ 111.76 ദശലക്ഷം ടണ്ണിൽ നിന്ന് ഇത് കുറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 'ആത്മനിർഭർ ഭാരത്' സാക്ഷാത്കരിക്കാൻ ജിഡിപിയുടെ 24% കൂടുതൽ കാർഷിക മേഖലയിലെ വരുമാനം ആവശ്യമാണ്: നിതിൻ ഗഡ്കരി

English Summary: This years Center's rice procurement will touch last years rice procurement rate
Published on: 30 January 2023, 05:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now