Updated on: 4 December, 2020 11:19 PM IST

കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാൻ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിൻറെ കരട് രൂപം സർക്കാറിന് സമർപ്പിച്ചു. എക്സൈസ് വകുപ്പിന്റെയും സർക്കാറിനെയും അനുമതി ലഭിക്കുന്നതോടെ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. ഇതിൻറെ ഉൽപാദനത്തിനായി 13 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നിലവിൽ 85,000 ടൺ കശുമാങ്ങയാണ് പാഴായി പോകുന്നത്. എന്നാൽ ഫെനിയുടെ ഉൽപ്പാദനം ആരംഭിക്കുന്നതോടുകൂടി കശുമാങ്ങ പാഴായി പോകുന്ന അവസ്ഥ സംജാത മാകില്ല. ഫെനി ഉൽപാദനവുമായി ബന്ധപ്പെട്ട കശുമാങ്ങ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ കശുമാങ്ങയുടെ ഉൽപ്പാദനത്തിൽ കുറവ് സംഭവിക്കുന്ന പക്ഷം മറ്റ് പഴവർഗങ്ങളിൽ നിന്നും ഫെനി ഉണ്ടാക്കാൻ നടപടിയെടുക്കും.

മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത
മണ്ണിനെയും പ്രകൃതിയെയും കുറിച്ച് പഠിക്കാം.. ഇനി സാറ്റലൈറ്റ് വഴി
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനം

English Summary: Cashewnut
Published on: 10 November 2020, 07:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now