Updated on: 4 December, 2020 11:18 PM IST

എല്ലാ ഉപഭോക്താക്കൾക്കും 3000 ലിറ്റർവരെ കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജല അതോറിറ്റി ശുപാർശ. അതിനുമുകളിൽ സ്ളാബ് തിരിച്ചാകും നിരക്ക് നിശ്ചയിക്കുക. സംസ്ഥാനത്ത് കുടിവെള്ളനിരക്ക് അവസാനമായി കൂട്ടിയത് 2014-ലാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 24 രൂപയോളം ചെലവാകും. എന്നാൽ, ഒമ്പതുരൂപയാണ് വരുമാനം.

3000 ലിറ്ററിനുമുകളിൽ വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം എന്നാണ് തീരുമാനം. 1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വർഷം 300 കോടിയോളം രൂപ വൈദ്യുതചാർജ് ഇനത്തിൽ വരുന്നുണ്ട്.

English Summary: Kerala water authority recommended free water up to 3000 litres
Published on: 20 January 2020, 03:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now