Updated on: 4 December, 2020 11:19 PM IST
Locust attack

കാലവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഉണ്ടായ വെട്ടുകിളി ആക്രണം കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോക കാലവസ്ഥാ സംഘടന(World Meteorological Organisation (WMO) .കാലാവസ്ഥാ വ്യതിയാനാം മൂലം ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍, അതായത്‌ ചൂട് വര്‍ധിക്കുന്നത്, വിജനപ്രദേശങ്ങളിലുണ്ടാകുന്ന കനത്ത മഴ ,ചുഴലിക്കാറ്റുകള്‍ ഇവയൊക്കെ പരിസ്ഥിതിക്ക് മാറ്റം സംഭവിക്കുകയും ജീവികളുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് യു എന്നിന്റെ പ്രത്യേക ഏജന്‍സി പറഞ്ഞു.

വെട്ടുകിളികൾ അടുത്തിയെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിരവധി കൃഷിഭൂമികള്‍ ആക്രമിച്ചു. രണ്ട് പതിറ്റാണ്ടിനിടയില്‍ ഇത്രയും രൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വെട്ടുകിളികളുടെ ആക്രമണം ഇത്രയും രൂക്ഷമായ രീതിയിൽ ഉണ്ടാകുന്നത് ഇപ്പോഴാണെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച്‌ ഡബ്ല്യു എം ഒ തയ്യാറാക്കിയ പ്രബന്ധത്തിൽ പറയുന്നു.
Locust attacks are causing a serious threat to food security in parts of East Africa, India and Pakistan as a result of changing climate conditions that can be linked to human activity, the World Meteorological Organisation (WMO) has said.

English Summary: Locust attack affects food security of India
Published on: 22 July 2020, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now