Updated on: 4 December, 2020 11:19 PM IST

സപ്ലൈകോ റേഷൻ കട തുടങ്ങാൻ ഒരുങ്ങുന്നു. പൊതുവിതരണത്തിൻറെ ഏജൻസിയായ സപ്ലൈകോ തിരുവനന്തപുരത്ത് റേഷൻകട തുടങ്ങുന്നു.  ചൊവ്വാഴ്ചയാണ് ഉദ്ഘാടനം. ഇതിനെതിരെ പ്രതിഷേധവുമായി റേഷൻകട വ്യാപാരികൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടകളടച്ച് പ്രതിഷേധിക്കുവാനാണ് അവരുടെ തീരുമാനം. മൂന്നു മണി മുതൽ 7 മണി വരെയാണ് കടകൾ അടയ്ക്കുക.ചൊവ്വാഴ്ച കരിദിനമായി ആചരിക്കാനും  റേഷൻകട വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്.

പുതിയ റേഷൻ കടകൾ തുടങ്ങാൻ വനിതാ സംഘങ്ങൾ, മുൻ സൈനികർ,കുടുംബശ്രീ തുടങ്ങിയവർക്കാണ് ചട്ടങ്ങളനുസരിച്ച് മുൻഗണന. ഭക്ഷ്യഭദ്രതാ  നിയമത്തിൻറെയും കെ. ആർ. ഓ . നിർദ്ദേശത്തിന്റെയും ലംഘനമാണ്  സപ്ലൈകോ കടകൾ തുറക്കുന്നത് വഴി ഉണ്ടാകാൻ പോകുന്നതെന്ന് റേഷൻകട വ്യാപാരികൾ കുറ്റപ്പെടുത്തി. പുതുതായി 2000പേരെ  നിയമിക്കാനുള്ള നീക്കവും  അനുവദിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ഉള്ളിവില താഴേക്ക്

റബ്ബർ വില ഉയരത്തിലേക്ക്

തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം

പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ

നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി

നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ

മത്സ്യലേല വ്യവസ്ഥകളിൽ മാറ്റം

കേരളം ടോപ്പിലേക്ക്

റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി

ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു

മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി

പതിനാറ് വിളകൾക്ക് തറവില

English Summary: Supplyco to start ration shops
Published on: 02 November 2020, 02:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now