Updated on: 7 January, 2021 8:03 AM IST

സംസ്ഥാനത്ത്‌ പക്ഷിപ്പനിമൂലം ചത്തതും കൊന്നതുമായ പക്ഷികളുടെ (കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ ഉൾപ്പെടെ) ഉടമസ്ഥർക്ക്‌ നഷ്ടപരിഹാരംനൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

രണ്ടുമാസത്തിലധികം പ്രായമായ പക്ഷിക്ക്‌ 200 രൂപയും രണ്ടുമാസത്തിൽത്താഴെ പ്രായമായവയ്ക്ക്‌ 100 രൂപയുമാണ്‌ നഷ്ടപരിഹാരം. നശിപ്പിച്ച മുട്ടയ്ക്ക്‌ അഞ്ചുരൂപയും നൽകും. വൈകാതെതന്നെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു.

ഇതേസമയം, കോട്ടയം ജില്ലയിലെ നീണ്ടുരിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 7597 താറാവുകളെയും 132 കോഴികളെയും കൊന്നു. പക്ഷികളെ വളർത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങ
ളും അണുവിമുക്തമാക്കി. ആലപ്പുഴ ജില്ലയിൽ 23,857 താറാവുകൾ ചത്തു. പ്രതിരോധത്തിനായി 37,656 എണ്ണത്തെ കൊന്നു.

English Summary: BIRD FLU AND OTHER DISEASES COMPLIMENTARY COMPENSATION BY GOVERNMENT
Published on: 07 January 2021, 07:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now