Updated on: 4 December, 2020 11:19 PM IST

കോവിഡ് പ്രതിസന്ധികൾക്കിടയിൽ കവുങ്ങ് കർഷകർക്ക് അനുഗ്രഹമായി അടയ്ക്ക വില മുന്നോട്ട്. ജനുവരിയിൽ കിലോഗ്രാമിന് 270 രൂപയുണ്ടായിരുന്നത് നവംബറിലെത്തുമ്പോൾ 420 രൂപയായി. ഇറക്കുമതി ഇല്ലാതായതും നാട്ടിലെ ഉത്പാദനം കുറഞ്ഞതുമാണ് വിലവർധനയ്ക്ക് കാരണം.

മ്യാൻമാർ, ഇൻഡൊനീഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും അടയ്ക്ക ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ കേരളത്തനിമ നിലനിർത്തിയിരുന്നത് മ്യാൻമാറിൽ നിന്നുള്ള അടയ്ക്കയായിരുന്നു. കോവിഡും അതിർത്തിയിലെ പ്രശ്നങ്ങളും കാരണം ആ അടയ്ക്കവരവ് കുറഞ്ഞു.

English Summary: adaykka price shoot up
Published on: 04 November 2020, 07:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now