Updated on: 4 December, 2020 11:19 PM IST
ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് വില മൂന്നിരട്ടിയായി ഉയര്‍ന്നു

മുംബൈ: ഉള്ളി വില ഉയര്‍ന്നു തുടങ്ങിയതോടെ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചു. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റേതാണ് തീരുമാനം. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് വില മൂന്നിരട്ടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. The price of onion has tripled since the shortage of onions in the domestic market. The procedure is in the highest case
അധിക മഴയെ തുടര്‍ന്ന് കൃഷിനാശം ഉണ്ടായതോടെയാണ് ഉള്ളിക്ക് ആഭ്യന്തര വിപണിയില്‍ ക്ഷാമമുണ്ടായതും വില കുതിച്ചുയര്‍ന്നതും ഇതിന് കാരണമാണ്. പ്രധാന ഉള്ളി വിൽപ്പന കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു മാസത്തിനിടെ ഒരു ടണ്‍ ഉള്ളിക്ക് 30,000 രൂപയായി ഉയര്‍ന്നിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇത്തവണ ലഭിച്ച മഴയാണ് കൃഷിനാശത്തിന് കാരണമായതെന്ന് മുംബൈ കേന്ദ്രീകരിച്ച് ഉള്ളി കയറ്റുമതി നടത്തുന്നവരുടെ സംഘടനാ പ്രസിഡന്‍റ് അജിത് സിങ് പറഞ്ഞു.

ഡിസംബറില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉള്ളി വില കിലോയ്ക്ക് 160 രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ളി വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിക്കുകയും രാജ്യവ്യാപകമായി സംഭരണ പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിതരണ തടസമുണ്ടായതിനാല്‍ ഈ സമയം ഡല്‍ഹിയില്‍ ചില്ലറ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തിയിരുന്നു. ഡിസംബറില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ ഉള്ളി വില കിലോയ്ക്ക് 160 രൂപയിലെത്തി. 328 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സാധാരണ ഉള്ളിയും 112.3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉണങ്ങിയ ഉള്ളിയും ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തു. ഏപ്രില്‍-ജൂലൈ കാലയളവില്‍ ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി 158 ശതമാനം ഉയര്‍ന്നു. ദില്ലിയില്‍ ഉള്ളിയുടെ ചില്ലറ വില കിലോയ്ക്ക് 40 രൂപയാണ്. സവാള കയറ്റുമതി നിയന്ത്രണം ഇപ്പോള്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു കാര്യമായി മാറി.
കഴിഞ്ഞ വര്‍ഷത്തെ നിരോധനം അഞ്ച് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്. ഈ വര്‍ഷം മാര്‍ച്ച് 15 മുതല്‍ ഉള്ളി വിതരണത്തില്‍ കുറവുണ്ടായി. അധിക മഴയും വെള്ളപ്പൊക്കവുമാണ് ഇതിന് കാരണം. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാനത്ത് ഉള്ളി വില കുറയുന്നു

#Farmer#FTB#Agriculture#Krishi#Onion

English Summary: Center bans exports as onion prices rise-kjabsep1820
Published on: 18 September 2020, 10:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now