Updated on: 7 December, 2020 3:31 PM IST
പ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയത്.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം മൂലം ഒരാഴ്ച കടലിൽ പോകാൻ കഴിയാതിരുന്ന മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ വറുതി. പതിനായിരക്കണക്കിന് മൽസ്യത്തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്

.Fishermen who could not go to sea for a week due to the announcement of the Disaster Management Authority in the wake of Hurricane Burevi are starving their families. Tens of thousands of fishermen have lost their jobsപ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ ഭാഗമായാണ് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പ് നൽകിയത്. അതേത്തുടർന്നുണ്ടായ തൊഴിൽ നഷ്ടം നികത്താൻ ദുരന്ത നിവാരണ അതോറിറ്റിക്ക് ബാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. കോവിഡിന് പുറമെ പ്രകൃതി ക്ഷോഭ ദുരന്ത നിവാരണത്തിൻറെ നിരോധനവും മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നില്ല.

365 ദിവസത്തിൽ പകുതി തൊഴിൽ ദിനങ്ങൾ പോലും മൽസ്യമേഖലയ്ക്കു ലഭ്യമായില്ല. ഉത്പാദന മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളി വിഭാഗം എന്ന നിലയിൽ നഷ്ടമായ തൊഴിൽ ദിനങ്ങൾക്കുള്ള നഷ്ടപരിഹാരമാണ് തങ്ങൾ ചോദിക്കുന്നത് എന്നും മൽസ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരം വറുതിയിൽ തങ്ങളുടെ ദുഃസ്ഥിതി കാണാൻ അധികൃതർക്കാകും എന്നും മൽസ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലാവസ്ഥയിലെ മാറ്റം; വിപണി വിലയിൽ ഏറ്റക്കുറച്ചിലുകൾ

English Summary: Job losses in the fisheries sector; awaiting compensation
Published on: 07 December 2020, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now