Updated on: 4 December, 2020 11:20 PM IST

ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത കച്ചവടക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ. ജില്ലയിൽ റോഡരികിൽ മുൻകരുതലില്ലാതെ വ്യാപകമായി കശുവണ്ടിപ്പരിപ്പും കായവറുത്തതും ഉൾപ്പെടെ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.

Food security authorities will take action against the traders who do not have food security license or registration. The action was taken after it was noticed that the district was selling cashew nuts and fruits extensively on the sidewalk without precaution.

കച്ചവടക്കാർ അക്ഷയ സെൻറർ വഴി ഫോട്ടോയും ആധാർ കാർഡ് കോപ്പിയും സഹിതം 100 രൂപ ഓൺലൈനായി അടച്ച്‌ അപേക്ഷിച്ചാൽ മെയിൽ ഐഡിയിലേക്ക് സർട്ടിഫിക്കറ്റ് എത്തുന്നതാണ്.

ചെറിയ വാഹനങ്ങളിലും തട്ടുകടയിലും വിൽപ്പനനടത്തുന്നവർ സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്തു വിൽപ്പനനടത്തുമ്പോൾ പായ്ക്കറ്റിനുപുറത്ത് ഉണ്ടാക്കിയ തീയതി, കാലാവധിതീരുന്ന തീയതി, ഉത്പാദകരുടെ പേരും വിലാസവും തുടങ്ങിയവ രേഖപ്പെടുത്തണം.

നിയമപ്രകാരമല്ലാതെ കച്ചവടം ചെയ്താൽ ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷലഭിക്കുമെന്ന് കൊല്ലം ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമ്മിഷണർ പി.ബി.ദിലീപ് അറിയിച്ചു.

പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

മത്സ്യ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി

English Summary: License strict for street vendors
Published on: 25 November 2020, 06:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now