Updated on: 4 December, 2020 11:19 PM IST

ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അനർട്ട് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്കും സർക്കാരിനും അപേക്ഷിക്കാം. ഇ. ഇ.എസ് .എൽ , അനർട്‌ എന്നീ   സ്ഥാപനങ്ങൾ ഒരുമിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാക്കുന്നത്.

മൂന്നു വാഹനങ്ങൾ ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യുന്ന തരത്തിലാണ് പോയിൻറ്കൾ വിഭാവനം ചെയ്യുന്നത്. ഒരു പോയിന്റിന് 50 ചതുരശ്ര മീറ്റർ ആവശ്യമായിവരും. കൂടാതെ 50 വാട്ട് ലോഡ്  ചെയ്യാനുള്ള സൗകര്യവും ഉണ്ടാകണം. ഒരു യൂണിറ്റിന് 75 പൈസ ഉടമയ്ക്ക് നൽകാനാണ്  ഇപ്പോഴത്തെ തീരുമാനം. 20 ലക്ഷം രൂപയാണ് ഒരു പോയിന് ചെലവ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഭൂമിയില് സൗജന്യമായാണ്  ചെയ്തുകൊടുക്കുന്നത്.

സ്വകാര്യവ്യക്തികൾക്ക്  സാങ്കേതികമായ സഹായം മാത്രമേ ചെയ്തുകൊടുക്കുന്നുള്ളൂ. ചിലവ് കഴിഞ്ഞാൽ ഉള്ളതെല്ലാം ഉടമസ്ഥനുള്ളതാണ്. ഉപഭോക്താവ് കൊടുക്കേണ്ട തുക  തീരുമാനിക്കുമ്പോൾ മുഴുവൻ കാര്യങ്ങളും വ്യക്തമാകും.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി

പതിനാറ് വിളകൾക്ക് തറവില

പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം

ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം 

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

വിതച്ചത് കൊയ്യാം ഇരട്ടിയായി

ഫസൽ ബീമ ഇൻഷുറൻസ്

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

English Summary: Applications invited for e-charging stations
Published on: 24 October 2020, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now